മെട്രോ മെഡിക്കൽ ഗ്രൂപ്പ് കോർപ്പറേറ്റ് മാർക്കറ്റിങ് ഹെഡ് ബഷീർ ബാത്ത, മാംഗോ ഹൈപ്പർ ജനറൽ മാനേജർ അനസ് അബൂബക്കർ, ഓപ്പറേഷൻസ് മാനേജർ മുഹമ്മദ് അലി എന്നിവർക്ക് പ്രിവിലേജ് കാർഡ് കൈമാറുന്നു

മാംഗോ ഹൈപ്പർ മാർക്കറ്റ് ജീവനക്കാർക്ക് മെട്രോ മെഡിക്കൽ ഫാമിലി ക്ലബ് പ്രിവിലേജ്‌

കുവൈത്ത് സിറ്റി: മെട്രോ മെഡിക്കൽ ഗ്രൂപ്പ് മാംഗോ ഹൈപ്പർ മാർക്കറ്റ് ജീവനക്കാർക്ക് ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി. വൈവിധ്യമാർന്ന ആരോഗ്യ പരിരക്ഷ ആനുകൂല്യങ്ങളും കിഴിവുകളും പ്രിവിലേജ്‌ കാർഡിലൂടെ ലഭ്യമാണ്.

മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ കോർപ്പറേറ്റ് മാർക്കറ്റിങ് ഹെഡ് ബഷീർ ബാത്ത, മാംഗോ ഹൈപ്പർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ റഫീഖ് അഹമ്മദിന്റെ സാന്നിധ്യത്തിൽ, ജനറൽ മാനേജർ അനസ് അബൂബക്കർ, ഓപറേഷൻസ് മാനേജർ മുഹമ്മദ് അലി എന്നിവർക്ക് പ്രിവിലേജ് കാർഡ് കൈമാറി. ഡിജിറ്റൽ എക്സ്-റേ, എം.ആർ.ഐ സ്കാനുകൾ, സി.ടി സ്കാനുകൾ, മാമ്മോഗ്രാം, ബോൺ മിനറൽ ഡെൻസിറ്റി (ബി.എം.ഡി) ടെസ്റ്റുകൾ എന്നിവയുൾപ്പെടെ വിവിധ മെഡിക്കൽ സേവനങ്ങൾ മാംഗോ ഹൈപ്പർ മാർക്കറ്റ് ജീവനക്കാർക്ക് മിതമായ നിരക്കിൽ ഉപയോഗപ്പെടുത്താം.

ഡേ കെയർ സർജറി, യൂറോളജി, കാർഡിയോളജി, ഇ.എൻ.ടി, ഓർത്തോപീഡിക്‌സ്, ഒഫ്താൽമോളജി തുടങ്ങി സ്പെഷാലിറ്റികളിലും ചികിത്സകളിലും കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഡെന്റൽ, ഡെർമറ്റോളജി നടപടിക്രമങ്ങൾ, ഇൻ-ഹൗസ് ലാബ് ടെസ്റ്റുകൾ എന്നിവ കുറഞ്ഞ നിരക്കിൽ ജീവനക്കാർക്ക് പ്രയോജനപെടുത്താം.

ഫ്രെയിമുകൾക്കും ലെൻസുകൾക്കുമായി ഒപ്റ്റിക്കൽ ഷോറൂമിലെ ഡിസ്കൗണ്ടുകളും തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ സൗജന്യ ഡെലിവറിയുടെ അധിക സൗകര്യവും കാർഡിൽ ഉൾപ്പെടുന്നു.

Tags:    
News Summary - Metro Medical Family Club Privilege for Mango Hypermarket Employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.