സമദ് കൊട്ടോടി (പ്രസി), ശ്രീനിവാസൻ (ജന. സെക്ര), പി.വി. ബാബു (ട്രഷ)

കെ.ഇ.എ കുവൈത്ത് അബ്ബാസിയ ഏരിയ ഭാരവാഹികൾ

കുവൈത്ത് സിറ്റി: കെ.ഇ.എ കുവൈത്ത് അബ്ബാസിയ ഏരിയ വാർഷിക ജനറൽ ബോഡി യോഗം ഇംപീരിയൽ ഓഡിറ്റോറിയത്തിൽ ചേർന്നു. ഏരിയ പ്രസിഡന്റ് ഹനീഫ പാലായി അധ്യക്ഷത വഹിച്ചു. കേന്ദ്ര പ്രസിഡന്റ് പി.എ. നാസർ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സുമേഷ് രാജ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ധനഞ്ജയൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.

ചീഫ് പാട്രൺ സത്താർ കുന്നിൽ മുഖ്യ പ്രഭാഷണം നടത്തി. കേന്ദ്ര ജനറൽ സെക്രട്ടറി സുധൻ ആവിക്കര, ട്രഷറർ സി.എച്ച്. മുഹമ്മദ് കുഞ്ഞി, ചീഫ് കോഓഡിനേറ്റർ അസീസ് തളങ്കര, മീഡിയ കൺവീനർ റഫീഖ് ഒളവറ, ശ്രീനിവാസൻ, സുബൈർ കാടങ്കോട്, യാദവ് ഹോസ്ദുർഗ്, സത്താർ കൊളവയൽ, അഷ്റഫ് കൂച്ചാണം, എസ്.എം. ഹമീദ്, ഹസ്സൻ ബല്ല, അബ്ദു കടവത്ത്, അനിൽ ചീമേനി, നവാസ്, രാമകൃഷ്ണൻ കള്ളാർ, ഹമീദ് മധൂർ എന്നിവർ സംസാരിച്ചു. സുമേഷ് രാജ് സ്വാഗതവും പി.വി. ബാബു നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികളായി സമദ് കൊട്ടോടി (പ്രസി), എം.വി. ശ്രീനിവാസൻ (ജന. സെക്ര), പി.വി. ബാബു (ട്രഷ), കെ. സ്മിതേഷ് (ഓർഗനൈസിങ് സെക്ര) എന്നിവരെ തിരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റുമാരായി ഹനീഫ് പാലായി, പുഷ്പരാജൻ, പ്രശാന്ത് നെല്ലിക്കാട്ട്, ജോയന്റ് സെക്രട്ടറിമാരായി സുമേഷ് രാജ്, അന്‍സാർ ഓർച്ച, വി. രാജേഷ്, ഉപദേശക സമിതി അംഗങ്ങളായി സത്താർ കുന്നിൽ, രാമകൃഷ്ണൻ കള്ളാർ, നാസർ ചുള്ളിക്കര, സുധൻ ആവിക്കര, പ്രവർത്തക സമിതി അംഗങ്ങളായി വി.സി. ബാലൻ, അനീഷ് ബാബു, സലിം കൊളവയൽ, ശ്രീധരൻ കടവത്ത്, ചന്ദ്രൻ രാജപുരം, കെ. സതീശൻ എന്നിവരെ തെരഞ്ഞെടുത്തു.

കേന്ദ്ര റിട്ടേണിങ് ഓഫിസർമാരായ ഹാരിസ് മുട്ടുന്തല, സത്താർ കൊളവയൽ എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. അനുരാജ് ശ്രീധർ, രാജൻ കണിച്ചിറ, സലീം കൊളവയൽ എന്നിവർ അണിനിരന്ന ഗാനമേള നടന്നു.

Tags:    
News Summary - KEA Kuwait Abbasia Area Press

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.