ഖമറുദ്ദീൻ മുഹമ്മദിന് കെ.കെ.എം.എയുടെ ഉപഹാരം കൈമാറുന്നു

ഖമറുദ്ദീൻ മുഹമ്മദിന് കെ.കെ.എം.എ യാത്രയയപ്പ് നൽകി

കുവൈത്ത് സിറ്റി: നാട്ടിലേക്ക് പോകുന്ന കുവൈത്ത് കേരള മുസ്‍ലിം അസോസിയേഷൻ ഫർവാനിയ ബ്രാഞ്ച് എക്സിക്യൂട്ടിവ് അംഗം ഖമറുദ്ദീൻ മുഹമ്മദിന് കെ.കെ.എം.എ യാത്രയയപ്പ് നൽകി. നാല് പതിറ്റാണ്ടിന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ചാണ് ഖമറുദ്ദീൻ മുഹമ്മദ് മടങ്ങുന്നത്.പ്രസിഡന്റ് സജ്ബീര്‍ അലിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കേന്ദ്ര ചെയർമാൻ എ.പി. അബ്ദുൽ സലാം, വൈസ് ചെയർമാൻ ഇബ്രാഹിം കുന്നിൽ എന്നിവർ ചേർന്ന് ഉപഹാരം കൈമാറി. കേന്ദ്ര വി.പി ഒ.എം. ഷാഫി, പി.എം. ഷരീഫ്, സോണൽ പ്രസിഡന്റ് സലിം പി.പി.പി, സോണൽ വിപിമാരായ മഹ്മൂദ് പെരുമ്പ, എൻ.പി. നാസ്സർ, പി.പി. ഗഫൂർ ബ്രാഞ്ച് വി.പിമാരായ ടി. നദീർ, ഷമ്മാസ് മുസ്തഫ, മൊഹീനുദ്ദീൻ, ഒ.കെ. ഹനീഫ, എം.വി. ഉമ്മർകുട്ടി എന്നിവർ സംസാരിച്ചു.

ആക്ടിങ് പ്രസിഡന്റ് സാജിദ് ടി.കെ.പി സ്വാഗതവും ട്രഷറർ നവാസ് ഇസ്മായിൽ നന്ദിയും പറഞ്ഞു.

Tags:    
News Summary - farewell given to Qamaruddin Muhammad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.