എം.എ. ജോസഫിന് വൈ.എം.സി.എ ഭാരവാഹികൾ ഉപഹാരം കൈമാറുന്നു

എം.എ. ജോസഫിന് യാത്രയയപ്പ് നൽകി

കുവൈത്ത് സിറ്റി: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കുവൈത്ത് വൈ.എം.സി.എ ബോർഡ് അംഗം എം.എ ജോസഫിന് വൈ.എം.സി.എ യാത്രയയപ്പ് നൽകി. കോട്ടയം മാങ്ങാനം സ്വദേശിയായ എം.എ ജോസഫ് 1992ലാണ് കുവൈത്തിലെത്തിയത്.

മിനിസ്ട്രി ഓഫ് ഫിനാൻസിൽ എക്സികൂട്ടിവ് സെക്രട്ടറിയായിരുന്നു. 33 വർഷത്തെ സേവനത്തിനുശേഷമാണ് മടക്കം. വൈ.എം.സി.എ ട്രഷറാർ, ബോർഡ് അംഗം, വിവിധ പ്രോഗ്രാമുകളുടെ കൺവീനർ എന്നീ നിലകളിലും പ്രവർത്തിച്ചു.

യാത്രയയപ്പ് ചടങ്ങിൽ വൈ.എം.സി.എ ഭാരവാഹികളായ മാത്യൂസ് മാമ്മൻ, മനോജ് പരിമണം, അജേഷ് തോമസ്, മാത്യൂ കോശി, സജി ജേക്കബ്, എ.ഐ. കുര്യൻ, ഡോ. നവീൻ ജോർജ്, പി.എ. ജോൺ, അജിത്ത് കണ്ണംപാറ, ഡോ. ജോൺ തോമസ്, എബി സാമൂവേൽ, വിൽസൺ വർഗ്ഗീസ് എന്നിവർ സംബന്ധിച്ചു. സംഘടനയുടെ ഉപഹാരം യോഗത്തിൽ എം.എ ജോസഫിന് കൈമാറി.

Tags:    
News Summary - farewell for ma joseph

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.