മുബാറക് അൽ കബീർ ഗവർണറേറ്റിൽ ഉപേക്ഷിച്ച കാർ നീക്കംചെയ്യുന്നു

ഉപേക്ഷിച്ച കാറുകളും ബോട്ടും പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: മുബാറക് അൽ കബീർ ഗവർണറേറ്റിൽ നടത്തിയ പരിശോധനയിൽ, ഉപേക്ഷിക്കപ്പെട്ട 11 കാറുകളും ഒരു ബോട്ടും പിടിച്ചെടുത്തു.

നിയമലംഘനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഫീൽഡ് പരിശോധന നടത്തിയതെന്ന് മുബാറക് അൽ കബീർ മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ പൊതു ശുചിത്വ, റോഡ് വർക്ക് വിഭാഗം മേധാവി ഫഹദ് അൽ ഖുറൈഫ പറഞ്ഞു.

റോഡരികിൽ ദീർഘകാലം നിർത്തിയിട്ട് പോകുന്ന വാഹനങ്ങളും കാഴ്ച തടസ്സപ്പെടുത്തുന്ന മറ്റുകാര്യങ്ങളും നീക്കം ചെയ്യുകയും എല്ലാ റോഡുകളും പ്രവർത്തിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പൊതുശുചിത്വവും ചട്ടങ്ങളും ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി തുടരും.

Tags:    
News Summary - Abandoned cars and boat seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.