സമസ്ത ബഹ്റൈൻ ആഭിമുഖ്യത്തിൽ നടക്കുന്ന ഇഫ്താർ

നിരവധി പേർക്ക് റമദാനിൽ ആശ്രയമായി സമസ്ത ബഹ്റൈൻ

മനാമ: ദിനംപ്രതി അറുനൂറിലധികം സഹോദരങ്ങൾക്ക് ഇഫ്താർ നൽകി സമസ്ത ബഹ്റൈൻ. ഇർഷാദുൽ മുസ്‍ലിമീൻ മദ്റസയിലാണ് റമദാനിൽ തുടക്കം മുതൽ അവസാനം വരെ ഇഫ്താർ കിറ്റ് നൽകുന്നത്. മനാമ ഗോൾഡ് സിറ്റിയുടെ മുകൾ ഭാഗത്ത് സ്ഥിതി ചെയ്യുന്ന മദ്റസ ഹാളിലാണ് വിതരണം.

ചെറുകിട കച്ചവടം നടത്തുന്നവർക്കും ചെറിയ വേതനത്തിൽ ജോലി ചെയ്യുന്നവർക്കും ആശ്രയമാണിവിടം. സമസ്ത ബഹ്റൈൻ പ്രസിഡൻറ് ഫക്രുദ്ദീൻ തങ്ങളുടെയും ജനറൽ സെക്രട്ടറി കുഞ്ഞഹമ്മദ് ഹാജിയുടെയും മേൽനോട്ട ഭരണസമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

Tags:    
News Summary - Samasta Bahrain as refuge for many people in Ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT