ബഹ്റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പായസമത്സരം രാജ് കലേഷും

മാത്തുക്കുട്ടിയും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു

കേരളീയ സമാജത്തിൽ ഇന്ന് മഹാ രുചിമേള

മനാമ: ബഹ്റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷപരിപാടിയായ ‘ശ്രാവണം 2023’ന്റെ ഭാഗമായി ഇന്ന് മഹാരുചിമേള നടക്കും. വൈകീട്ട് നാലു മുതൽ രാത്രി 11 വരെയാണ് മേള. നാൽപതിലധികം സ്റ്റാളുകളാണ് വ്യത്യസ്ത രുചികളുമായി ഭക്ഷണപ്രേമികളെ കാത്തിരിക്കുന്നത്.

കേരളത്തിലെ 14 ജില്ലകളിൽനിന്നുമുള്ള രുചികൾ ആസ്വദിക്കാനുള്ള അസുലഭ അവസരമാണൊരുങ്ങുന്നതെന്ന് സമാജം ഭാരവാഹികൾ പറഞ്ഞു. ബഹ്റൈനിലെ സാംസ്കാരിക, പ്രാദേശിക സംഘടനകൾ വിവിധ ഫുഡ് സ്റ്റാളുകളുമായി രംഗത്തെത്തും.

മഹാരുചിമേളയോടനുബന്ധിച്ച് നടക്കുന്ന വിവിധ കലാപരിപാടികൾക്ക് രാജ് കലേഷും മാത്തുക്കുട്ടിയും നേതൃത്വം നൽകും.

നിയുക്ത ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് മേള സന്ദർശിക്കും. ആയിരക്കണക്കിന് സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - Maha Ruchi Mela; today in Kerala samajam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.