ഇൻറർനാഷനൽ പാർലമെൻറ് സമ്മേളനം നാളെ മുതൽ ബഹ്റൈനിൽ

മനാമ: ഇൻറർനാഷനൽ പാർലമെൻറ് സമ്മേളനത്തിന് ബഹ്റൈൻ ആതിഥ്യം വഹിക്കും. 143 രാഷ്ട്രങ്ങളിൽനിന്നായി 1700 പ്രതിനിധികളാണ് ഇതിനായി എത്തുക. മാർച്ച് 11 മുതൽ 15 വരെ നടക്കുന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പാർലമെൻറ് അധ്യക്ഷൻമാരും പ്രതിനിധി സംഘങ്ങളും പങ്കെടുക്കുമെന്ന് ശൂറ കൗൺസിൽ, പാർലമെൻറ്കാര്യ മന്ത്രി അറിയിച്ചു.

ലോകത്തെ ഏറ്റവും വലിയ പാർലമെൻറ് സമ്മേളനത്തിനാണ് ബഹ്റൈൻ ഇതാദ്യമായി വേദിയാവുന്നത്. 146 ാമത് ഇൻറർനാഷനൽ പാർലമെൻറ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി 60 രാജ്യങ്ങളിൽനിന്നുള്ള പാർലമെൻറ് അധ്യക്ഷന്മാർ നിലവിൽ ബഹ്റൈനിൽ എത്തിക്കഴിഞ്ഞിട്ടുണ്ട്.

Tags:    
News Summary - International Parliamentary Conference in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.