കെ.എം.സി.സി ബഹ്‌റൈൻ ജനറൽ സെക്രട്ടറി ശംസുദ്ദീൻ

വെള്ളികുളങ്ങര ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി മണ്ഡലം കമ്മിറ്റി; അനുസ്മരണവും പ്രവർത്തക കൺവെൻഷനും സംഘടിപ്പിച്ചു

മനാമ: കെ.എം.സി.സി ബഹ്റൈൻ ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുസ്‍ലിം ലീഗ് നേതാവും കോഴിക്കോട് മെഡിക്കൽ കോളജ് സി.എച്ച് സെന്റർ സെക്രട്ടറിയും ജീവകാരുണ്യ പ്രവർത്തകനുമായ ഷുക്കൂർ തയ്യിൽ അനുസ്മരണവും മണ്ഡലം പ്രവർത്തക കൺവെൻഷനും സംഘടിപ്പിച്ചു. കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര ഉദ്ഘാടനം ചെയ്‌തു. മണ്ഡലം ആക്ടിങ് പ്രസിഡന്റ് കുഞ്ഞാലി അധ്യക്ഷത വഹിച്ചു.

കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി പി.കെ. ഇസ്ഹാഖ് അനുസ്മരണ പ്രഭാഷണവും പ്രവർത്തന പദ്ധതികൾ വിശദീകരണവും നടത്തി. സീനിയർ നേതാവ് കരീം മാസ്റ്റർ സംസാരിച്ചു. സാമൂഹിക രംഗത്തും സംഘടനാ പ്രവർത്തനങ്ങളിലും ഷുക്കൂർ തയ്യിൽ നൽകിയ സംഭാവനകൾ നേതാക്കൾ അനുസ്മരിച്ചു. സമൂഹത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന സ്വാധീനത്തെയും മുസ്‍ലിം ലീഗ് പ്രസ്ഥാനത്തോട് അദ്ദേഹത്തിനുണ്ടായിരുന്ന പ്രതിബദ്ധതയും നേതാക്കൾ അനുസ്മരിച്ചു.

ഈത്തപ്പഴം ചലഞ്ച് മണ്ഡലം തല ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങരയും അൽ അമാന സുരക്ഷ സ്കീം ഉദ്ഘാടനം ജില്ല ജനറൽ സെക്രട്ടറി പി. കെ. ഇസ്ഹാഖും നിർവഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി റസാഖ് കായണ്ണ സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി റാഷിദ്‌ പൂനത്ത് നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ റാഷിദ്‌ വി.പി ,റാഷിദ്‌ പി.വി, ബക്കർ നടുവണ്ണൂർ,ഷൗക്കത്തലി അത്തോളി,താജുദ്ദീൻ പൂനത്ത്, ഫൈസൽ കൂനഞ്ചേരി ,റംഷാദ് കൂരാച്ചുണ്ട് എന്നിവർ

നേതൃത്വം നൽകി.

Tags:    
News Summary - Balusheri Mandal Committee; Organized a memorial and activist convention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.