റമദാനിൽ 31 പള്ളികളിൽ ജുമുഅ നടത്താൻ അനുമതി

മനാമ: റമദാനിലെ തിരക്ക് പരിഗണിച്ച് വിവിധ പ്രദേശങ്ങളിലെ 31 സാധാരണ പള്ളികളിൽ ജുമുഅ നടത്താൻ അനുമതി നൽകിയതായി സുന്നി വഖ്ഫ് കൗൺസിൽ ചെയർമാൻ ഡോ. ശൈഖ് റാശിദ് ബിൻ മുഹമ്മദ് ബിൻ ഫതീസ് അൽ ഹാജിരി വ്യക്തമാക്കി.

റമദാനിൽ മാത്രമായിരിക്കും ഇവിടെ വെള്ളിയാഴ്ചകളിൽ ജുമുഅ നടക്കുക. മുഹറഖ് ഗവർണറേറ്റിൽ 13 പള്ളികളിലും കാപിറ്റൽ ഗവർണറേറ്റിൽ ഒരു പള്ളിയിലും ഉത്തര മേഖല ഗവർണറേറ്റിൽ ആറു പള്ളികളിലും ദക്ഷിണ മേഖല ഗവർണറേറ്റിൽ 11 പള്ളികളിലുമാണ് ജുമുഅ നടക്കുക.

Tags:    
News Summary - 31 mosques allowed to hold Jumu'ah in Ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.