കൊച്ചിൻ കപ്പൽ നിർമാണശാലയിൽ േപ്രാജക്ട് അസിസ്റ്റൻറ്

കൊച്ചിൻ കപ്പൽ നിർമാണശാലയിൽ േപ്രാജക്ട് അസിസ്റ്റൻറ് തസ്തികയിലേക്ക് അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. 25 ഒഴിവുകളാണുള്ളത്. മെക്കാനിക്കൽ -എട്ട്, ഇലക്ട്രിക്കൽ-നാല്, ഇലക്ട്രോണിക്സ്-രണ്ട്, സിവിൽ -രണ്ട്, ഇൻഫർമേഷൻ ടെക്നോളജി -ഒന്ന്, ഫിനാൻസ് -രണ്ട് എന്നിങ്ങനെയാണ് ഒഴിവുകൾ. 

ഉയർന്ന പ്രായപരിധി ഏപ്രിൽ 25ന് 30. എസ്.സി/എസ്.ടിക്ക് അഞ്ചുവർഷവും ഒ.ബി.സിക്ക് മൂന്നുവർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കും. പി.ഡബ്ല്യൂ.ഡി വിഭാഗക്കാർക്ക് 10 വർഷവും ഇളവ് ലഭിക്കും.

എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. കൊച്ചിയിൽ വെച്ചായിരിക്കും പരീക്ഷ. അപേക്ഷഫീസ് 100 രൂപയാണ്. ഒാൺലൈനായി അപേക്ഷ ഫീസടക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.cochinshipyard.com സന്ദർശിക്കുക. അവസാന തീയതി ഏപ്രിൽ 25. 

Tags:    
News Summary - cochin shipyard project assistant career and education news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.