എൻജിനീയേഴ്സ് ഇന്ത്യ ലിമിറ്റഡ് അപ്രൻറിസ് തസ്തികയിൽ 229 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ട്രേഡ് അപ്രൻറിസ്: 179 ഒഴിവ്
1. അക്കൗണ്ടൻറ്: 10 ഒഴിവ്. ബി.കോമുകാർക്ക് അപേക്ഷിക്കാം.
2. എച്ച്.ആർ അസിസ്റ്റൻറ്: 14 ഒഴിവ്. ബി.എ/ബി.ബി.എക്കാർക്ക് അപേക്ഷിക്കാം.
3. ഡ്രാഫ്റ്റ്സ്മാൻ സിവിൽ: 17 ഒഴിവ്. െഎ.ടി.െഎക്കാർക്ക് (സിവിൽ) അപേക്ഷിക്കാം.
4. ഡ്രാഫ്റ്റ്സ്മാൻ മെക്കാനിക്കൽ: 17 ഒഴിവ്. െഎ.ടി.െഎക്കാർക്ക് (മെക്കാനിക്കൽ) അപേക്ഷിക്കാം.
5. ഡ്രാഫ്റ്റ്സ്മാൻ ഇലക്ട്രിക്കൽ: അഞ്ച് ഒഴിവ്. െഎ.ടി.െഎക്കാർക്ക് (ഇലക്ട്രിക്കൽ) അപേക്ഷിക്കാം.
6. സെക്രേട്ടറിയൽ അസിസ്റ്റൻറ്: 18 ഒഴിവ്. പ്ലസ്ടു അല്ലെങ്കിൽ െഎ.ടി.െഎക്കാർക്ക് അപേക്ഷിക്കാം.
7. സ്റ്റെനോഗ്രാഫർ: 14 ഒഴിവ്. പ്ലസ്ടു അല്ലെങ്കിൽ െഎ.ടി.െഎക്കാർക്ക് അപേക്ഷിക്കാം.
8. റിസപ്ഷനിസ്റ്റ്: എട്ട് ഒഴിവ്. എസ്.എസ്.എൽ.സി/െഎ.ടി.െഎക്കാർക്ക് അപേക്ഷിക്കാം.
9. ലാബ് അസിസ്റ്റൻറ്: 15 ഒഴിവ്. ബി.എസ്സി/െഎ.ടി.െഎ/10+2 രീതിയിൽ പത്താംക്ലാസാണ് യോഗ്യത.
10. ആർകിടെക്ചറൽ അസിസ്റ്റൻറ്: 10 ഒഴിവ്. െഎ.ടി.െഎ/10+2 രീതിയിൽ പത്താംക്ലാസാണ് യോഗ്യത.
11. സ്റ്റെവാഡ്: ഏഴ് ഒഴിവ്. െഎ.ടി.െഎ/10+2 രീതിയിൽ പത്താംക്ലാസാണ് യോഗ്യത.
12. ലൈബ്രറി അസിസ്റ്റൻറ്: അഞ്ച് ഒഴിവ്. ബി.എ/ബി.കോം/ബി.എസ്എസ് ആണ് യോഗ്യത.
13. ഹോർട്ടിക്കൾചർ അസിസ്റ്റൻറ്: മൂന്ന് ഒഴിവ്. പത്താംക്ലാസാണ് യോഗ്യത.
14. ഹൗസ് കീപ്പർ കോർപറേറ്റ്: 14 ഒഴിവ്. പത്താംക്ലാസാണ് യോഗ്യത.
15. കാബിൻ/റൂം അറ്റൻഡൻറ്: 22 ഒഴിവ്. പത്താംക്ലാസാണ് യോഗ്യത.
ഡൽഹി, ഗുരുഗ്രാം, ചെന്നൈ, വഡോദര, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിലാണ് ഒഴിവുകൾ.
ടെക്നീഷ്യൻ അപ്രൻറിസ്: 50 ഒഴിവ്. സിവിൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ/കെമിക്കൽ/ആർകിടെക്ചർ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെേൻറഷൻ/ഇൻസ്ട്രുമെേൻറഷൻ ആൻഡ് കൺട്രോൾ/കമ്പ്യൂട്ടർ/കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി എൻജിനീയറിങിൽ ഡിേപ്ലാമയാണ് യോഗ്യത.
ഡൽഹി, ഗുരുഗ്രാം ഒാഫിസുകളിലാണ് നിയമനം.
നവംബർ 28ന് 18 വയസ്സിലേറെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. നേരത്തെ അപ്രൻറിസ്ഷിപ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാൻ അർഹതയില്ല. നവംബർ 28 ആണ് ഒാൺലൈനായി അപേക്ഷിക്കാനുള്ള അവസാനതീയതി. വെബ്സൈറ്റ്:
http://www.engineersindia.com/
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.