െഎ.ഡി.ബി.െഎയിൽ 772 കോടിയുടെ  വായ്പാതട്ടിപ്പ്

ന്യൂഡൽഹി: പൊതുമേഖല ബാങ്കായ െഎ.ഡി.ബി.െഎയിൽ 772 കോടി രൂപയുടെ വായ്പ തട്ടിപ്പ്. ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ അഞ്ച് ശാഖകളിലാണ് 2009-13 കാലത്ത് തട്ടിപ്പ് നടന്നത്. മത്സ്യകൃഷിക്കെന്നപേരിൽ ഇല്ലാത്ത മത്സ്യക്കുളങ്ങളുടെ വ്യാജരേഖ ഹാജരാക്കിയും ഇൗടായി നൽകിയ വസ്തുവിന് ഉയർന്ന മൂല്യം കാട്ടിയുമായിരുന്നു തട്ടിപ്പ്. രണ്ട് ബാങ്ക് ഉദ്യോഗസ്ഥർ തട്ടിപ്പിൽ പങ്കാളികളാണ്.

ഇവരിൽ ഒരാൾക്കെതിരെ നടപടിയെടുക്കുകയും മെറ്റയാൾ വിരമിക്കുകയും ചെയ്തതായി ബാങ്ക് അറിയിച്ചു. ഗുണ്ടൂർ, ബഷീർബാഗ് എന്നിവിടങ്ങളിലെ ശാഖകളിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് കേസുകളിൽ സി.ബി.െഎ കേസെടുത്ത് അന്വേഷണം തുടങ്ങി. തട്ടിപ്പുവിവരം പുറത്തായതിനെത്തുടർന്ന് ബാങ്കിെൻറ ഒാഹരിമൂല്യത്തിൽ 3.5 ശതമാനത്തിെൻറ ഇടിവുണ്ടായി.

Tags:    
News Summary - IDBI Bank 772 Crore Fraud-Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.