സംഘാംഗമായ റഷ്യക്കാരൻ അനാറ്റലി ഇവാനിഷിനെ പേടകത്തിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ മെഡിക്കൽ

വിദഗ്ധർ പരിശോധിക്കുന്നു 

ബഹിരാകാശ ദൗത്യം പൂർത്തിയാക്കി മൂന്നംഗ സംഘം മടങ്ങിയെത്തി

മോസ്കോ: അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിൽ (ഐ.എസ്.എസ്) 196 ദിവസത്തെ ദൗത്യം പൂർത്തിയാക്കി മൂന്നംഗ സംഘം കസാഖ്സ്ഥാനിൽ മടങ്ങിയെത്തി. ഇവരിൽ രണ്ടുപേർ റഷ്യക്കാരും ഒരാൾ അമേരിക്കക്കാരനുമാണ്.

'നാസ'യുടെ ബഹിരാകാശ സഞ്ചാരി ക്രിസ് കാസിഡിയും റഷ്യക്കാരായ അനാറ്റലി ഇവാനിഷിനും ഇവാൻ വാഗ്നറും കസാഖ് നഗരമായ സെസ്ഖാസ്ഘാനടുത്താണ് 'സോയുസ് എം.എസ്-16' പേടകത്തിൽ നിലം തൊട്ടത്. ഇതിെൻറ ദൃശ്യം റഷ്യൻ ബഹിരാകാശ ഏജൻസി 'റോസ്കോസ് മോസ്' പുറത്തുവിട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.