ജി7 ഉച്ചകോടി ഇന്ന് സമാപിക്കും; പ്രധാന അജണ്ട ഇറാൻ -ഇസ്രായേൽ സംഘർഷം

ടോറന്റോ: കാനഡയിൽ ഞായറാഴ്ച ആരംഭിച്ച ജി7 ഉച്ചകോടി ചൊവ്വാഴ്ച സമാപിക്കും. യു.എസ്, ബ്രിട്ടൻ, ജപ്പാൻ, ഇറ്റലി, ജർമനി, ഫ്രാൻസ്, കാനഡ എന്നീ രാഷ്ട്രനേതാക്കളാണ് കാനഡയിലെ കനാനാസ്കിസിൽ മൂന്നുദിവസം നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ഇത്തവണത്തെ ഉച്ചകോടിയുടെ മുഖ്യ അജണ്ട അപ്രതീക്ഷിതമായി ഇറാൻ -ഇസ്രായേൽ സംഘർഷമായി മാറി.

കൂട്ടായ്മയിലെ ഏതാണ്ടെല്ലാ രാജ്യങ്ങളും ഇസ്രായേലിനെ പിന്തുണക്കുന്നവരാണ്. ഇസ്രായേലിനെ സഹായിക്കാൻ സൈന്യത്തെ അയക്കുന്നത് ഇവയിൽ ചില രാജ്യങ്ങൾ ആലോചിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ആദ്യം ജി6 കൂട്ടായ്മയായിരുന്നതിൽ പിന്നീട് കാനഡയെ കൂടി ഉൾപ്പെടുത്തുകയായിരുന്നു.

Tags:    
News Summary - G7 summit will be conclude today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.