പാരിസ്: ഫ്രാൻസിൽ രണ്ടാംഘട്ട പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കും. നിലവിലെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും തീവ്രവലതുപക്ഷ പാർട്ടിയായ നാഷനൽ റാലിയിലെ മരീൻ ലീപെന്നും തമ്മിലാണ് മത്സരം. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് എതിരാണ് മാക്രോൺ. യുക്രെയ്ന് ആയുധങ്ങളടക്കമുള്ള സഹായം നൽകുന്നതിനൊപ്പം റഷ്യക്കെതിരെ ഉപരോധവും ഫ്രാൻസ് പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യയോട് ആഭിമുഖ്യമുണ്ടെങ്കിലും യുക്രെയ്ൻ അധിനിവേശം തെറ്റാണെന്നു തന്നെയാണ് ലീപെന്നിന്റെ നിലപാടും. വിരമിക്കൽ പ്രായം ഉയർത്തുമെന്നാണ് അവരുടെ വാഗ്ദാനം. അവസാനവട്ടത്തിൽ മാക്രോൺ വിജയിക്കുമെന്നാണ് കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.