ക്വാലാലംപുർ: മലേഷ്യയിൽ കൗമാരക്കാരി സാമൂഹിക മാധ്യമങ്ങളുടെ അഭിപ്രായം ചോദിച്ച് ആ ത്മഹത്യ ചെയ്തു. ഇൻസ്റ്റഗ്രാമിൽ താൻ ഇനി ജീവിച്ചിരിക്കേണാ അതോ, മരിക്കുന്നതാണോ ന ല്ലതെന്ന് ചോദിച്ച് പോസ്റ്റിടുകയായിരുന്നു. സുഹൃത്തുക്കളിൽ ഭൂരിഭാഗവും മരിക്കണമെന്ന് അഭിപ്രായപ്പെട്ടതിനു പിന്നാലെആത്മഹത്യ ചെയ്യുകയായിരുന്നുവെത്ര.
ലോക മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചേതാടെ പൊലീസ് അന്വേഷണം പ്രഖ്യാപിക്കുകയും സർവാക്ക് സംസ്ഥാനത്തുള്ള 16 കാരിയാണ് ആത്മഹത്യ ചെയ്തതെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. പോളിങ്ങിൽ 69 ശതമാനം പേരും മരണം വരിക്കാൻ വോട്ടുചെയ്തപ്പോൾ, 31 പേർ മാത്രമെ വിദ്യാർഥിനിയെ പിന്തുണച്ചൂള്ളൂവെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.