സൂചിയുടെ നൊബേൽ  തിരിച്ചെടുക്കാൻ ഒപ്പുശേഖരണം

ഒാസ്ലോ: റോഹിങ്ക്യൻ കലാപത്തിൽ നിശ്ശബ്ദത പാലിക്കുന്ന മ്യാൻമർ നേതാവ് ഒാങ് സാൻ സൂചിയുടെ സമാധാന നൊബേൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഒാൺലൈൻ ഹരജിയിൽ ആയിരക്കണക്കിന് ആളുകൾ ഒപ്പുവെച്ചു. ദ ചേഞ്ച് േഡാട്ട് ഒ.ആർ.ജി എന്ന വെബ്ൈസറ്റ് മുഖേനയാണ് ഒപ്പുശേഖരണം തുടങ്ങിയത്.

ഇതുവരെ 3,65,000 ആളുകൾ ഒാൺലൈൻ വഴി ഒപ്പുരേഖപ്പെടുത്തി. എന്നാൽ, ഒരിക്കലും പുരസ്കാരം തിരിച്ചെടുക്കില്ലെന്ന് നൊബേൽ കമ്മിറ്റി വ്യക്തമാക്കി. 1991ലാണ് സൂചിക്ക് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നൽകിയത്. 
 

Tags:    
News Summary - Petition seeks to revoke Aung San Suu Kyi’s Nobel-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.