ഹോേങ്കാങിൽ പ്രക്ഷോഭം തുടരുന്നു

ഹോങ്കോങ്: പത്ത് ആഴ്ചയായി തുടരുന്ന ജനാധിപത്യ പ്രക്ഷോഭത്തിന് പിന്തുണയുമായി ഹോങ്കോങ് നഗരത്തിൽ പതിനായിരങ്ങൾ അണിനിരന്നു. ചൈനയുടെ മുന്നറിയിപ്പ് അവഗണിച്ചും ഹോങ്കോങ് സർക്കാറിെൻറ അടിച്ചമർത്തലുകൾക്ക് പുല്ലുവില കൽപിച്ചുമാണ് പ്രക്ഷോഭകാരികൾ റാലി നടത്തിയത്. കഴിഞ്ഞദിവസം സമരത്തിന് പിന്തുണയുമായി നൂറുകണക്കിന് അധ്യാപകരും തെരുവിലിറങ്ങിയിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഹോങ്കോങ് വിമാനത്താവളം പ്രക്ഷോഭകാരികൾ ഉപരോധിച്ചിരുന്നു. തുടർന്ന് നിരവധി വിമാന സർവിസ് തടസ്സപ്പെട്ടു. കുറ്റസവാളികളെ ചൈനയിലേക്ക് നാടുകടത്തുന്ന ബില്ലിനെതിരെയാണ് പ്രതിഷേധം തുടങ്ങിയത്. വ്യാപക എതിർപ്പു മൂലം ഈ ബില്ല് താൽകാലികമായി റദ്ദാക്കിയിരുന്നു.
Tags:    
News Summary - Hong Kong government urges "social order" be restored

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.