കീവ്: മുൻ റഷ്യൻ പാർലമെൻറ് അംഗം ഡെനിസ് വൊറോണിൻകോവ് യുക്രൈനിലെ കീവിൽ വെടിയേറ്റ് മരിച്ചു. യുക്രൈൻ പൊലീസാണ് ഇക്കാര്യം അറിയിച്ചത്.
തലസ്ഥാന നഗരിയിലെ ഹോട്ടലിൽ അജ്ഞാതനായ ആയുധധാരി ഡെനിസിനെ വെടിവെക്കുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം.
45 കാരനായ ഡെനിസ് കമ്യൂണിസ്റ്റ് ഭരണകാലത്ത് റഷ്യൻ പാർലമെൻറ് അധോസഭയിലെ അംഗമായിരുന്നു. റഷ്യൻ സുരക്ഷ ഏജൻസികളിൽ നിന്ന് ഭീഷണി നേരിട്ടതിനെ തുടർന്ന് ഇദ്ദേഹം ഗായികയും മോഡലുമായ ഭാര്യയോടൊപ്പം റഷ്യ വിടുകയും യുക്രൈൻ പൗരത്വം നേടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.