മാലെ: സർക്കാർ ഖജനാവിൽനിന്ന് വകമാറ്റിയ 10 ലക്ഷം കോടിയുടെ കള്ളപ്പണം വെളുപ്പിക്കലു മായി ബന്ധപ്പെട്ട് മാലദ്വീപ് മുൻ പ്രസിഡൻറ് അബ്ദുല്ല യമീനെതിെര കുറ്റം ചുമത്തി. ര ാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കേസാണിത്.
15 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റവും. അഴിമതിയാരോപണം യമീൻ നിഷേധിച്ചിരുന്നു. വിനോദസഞ്ചാരത്തിനായി ദ്വീപുകൾ പാട്ടത്തിനു നൽകിയതിലൂടെ മാലദ്വീപ് ടൂറിസം ബോർഡിന് ലഭിച്ച 7.9 കോടിയിലേറെ ഡോളറിൽ അഴിമതി നടന്നതും യമീെൻറ ഭരണകാലത്താണ്. ഇൗ കേസിെന കുറിച്ച് അന്വേഷണം നടക്കുകയാണ്. ഇൗ പണത്തിൽ ഭൂരിഭാഗവും യമീെൻറ സ്വകാര്യ അക്കൗണ്ടിലേക്ക് മാറ്റിയതായും റിപ്പോർട്ടുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.