പാരിസ്: ഫ്രഞ്ച് ഒാപൺ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ മഴ മുടക്കി. വനിത സിംഗ്ൾസിൽ തിമിയ ബാസിൻസ്കി-ക്രിസ്റ്റിന മലാഡിനോവിച്, കരോലിൻ വോസ്നിയാകി-ജെലീന ഒസ്റ്റാപെൻകോ എന്നിവരുടെ കളി രണ്ടു സെറ്റ് കടന്നപ്പോഴാണ് മഴയെത്തിയത്.റാഫേൽ നദാൽ-പാബ്ലോ കരീനോ, നൊവാക് ദ്യോകോവിച് -ഡൊമിനിക് തീം എന്നിവരുടെ മത്സരം നടന്നില്ല.
വനിത സിംഗ്ൾസിൽ തിങ്കളാഴ്ച നടന്ന മത്സരത്തിൽ സാനിയ മിർസ-ഇവാൻ ഡോഡിക് സഖ്യം ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ-ഗബ്രിയേല ഡബ്രോസ്കി സഖ്യത്തിനു മുന്നിൽ തോറ്റ് പുറത്തായി. 6-3, 6-4 സ്കോറിനായിരുന്നു ബൊപ്പണ്ണ സഖ്യത്തിെൻറ സെമി പ്രവേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.