ഷൂട്ടിങ് ലോകകപ്പ്: മനു ഭാകറിന് റെക്കോഡ്; ഇന്ത്യക്ക് മൂന്നു സ്വർണം

പുട്ടിയാൻ: ചൈനയിലെ പുട്ടിയാനിൽ ലോകകപ്പ് ഷൂട്ടിങ് ഫൈനൽസിൽ ഇന്ത്യക്ക് മുന്നേറ്റ ം. മൂന്നു സ്വർണം നേടി മെഡൽ പട്ടികയിൽ മുന്നിലെത്തിയ ഇന്ത്യക്കുവേണ്ടി യുവ ഷൂട്ടർമാര ായ മനു ഭാകർ, ഇളവനിൽ വളരിവൻ, ദിവ്യാൻഷ് പൻവാർ എന്നിവരാണ് മെഡൽ സ്വന്തമാക്കിയത്.

ജൂനിയർ ലോക റെക്കോഡോടെയാണ് ഭാകർ 10 മീറ്റർ എയർപിസ്റ്റൾ വിഭാഗത്തിൽ ജേതാവായത്. 250.1 ആയിരുന്നു ഭാകറിെൻറ മൊത്തം സ്കോർ. വനിതകളുടെ 10 മീറ്റർ എയർ റൈഫിളിലാണ് ഇളവനിൽ വളരിവൻ ഒന്നാമതെത്തിയത്. 10 മീറ്റർ എയർ റൈഫിളിലായിരുന്നു 17കാരനായ ദിവ്യാൻഷ് ഇന്ത്യക്കുവേണ്ടി മൂന്നാമത്തെ സ്വർണം നേടിയത്.

പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റളിൽ അഭിഷേക് വർമയും സൗരഭ് ചൗധരിയും ഫൈനലിലേക്ക് യോഗ്യത നേടിയെങ്കിലും മെഡൽ പട്ടികയിൽ ഇടംനേടാനായില്ല. രണ്ടു സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവുമായി ചൈന രണ്ടാമതാണ്.

Tags:    
News Summary - shooting world cup record for manu bhakar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.