ബ്രസീൽ നന്നായി കളിച്ചു; പ്രകടനം ഇനിയും ഉയരണം

ബ്രസീൽ x കോസ്റ്ററീക

അബ്ദുൽ ഹക്കീം (മുൻ ഇന്ത്യൻ താരം)

1 ബ്രസീലിനായിരുന്നു ആധിപത്യം. കൂടുതൽ അവസരങ്ങളും അവർക്കായിരുന്നു. അരഡസൻ ഗോളെങ്കിലും പിറക്കേണ്ടതായിരുന്നു.

2 കോസ്റ്ററീകക്ക് പ്രതിരോധമോ മുൻനിരയോ ആയിരുന്നില്ല താരം. ഗോൾകീപ്പർ കെയ്ലർ നവാസായിരുന്നു അവരുടെ ശക്തി. അദ്ദേഹത്തിെൻറ ഗംഭീര പ്രകടനമാണ് ഗോളെണ്ണം രണ്ടിൽ ഒതുക്കിയത്. മാൻ ഒാഫ് ദി മാച്ചിന് അദ്ദേഹമാണ് അർഹൻ.

3 രണ്ടാം പകുതിയിൽ ബ്രസീൽ ഏറെ നന്നായി കളിച്ചു. അവസരങ്ങളും ഒരുക്കി. എന്നാൽ, ഫിനിഷിങ്ങിെൻറ പോരായ്മ ഗോൾ അകറ്റുകയായിരുന്നു. 
വരാനിരിക്കുന്ന എതിരാളികൾ ഇതിനെക്കൾ മികച്ചതായതിനാൽ പ്രകടനം ഇനിയും ഉയരണം.  നെയ്മറിെൻറ എക്സ്ട്രാ ഒാർഡിനറി പ്രകടനവും പുറത്തുവന്നില്ല. 
 

Tags:    
News Summary - fifa worldcup 2018- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.