സി.പി.െഎ സംസ്ഥാന കൗൺസിൽ അംഗങ്ങൾ
കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, കെ.ഇ. ഇസ്മയിൽ, ബിനോയ് വിശ്വം, അഡ്വ. കെ. പ്രകാശ്ബാബു, സത്യൻ മൊകേരി, ഇ. ചന്ദ്രശേഖരൻ, കെ.പി. രാജേന്ദ്രൻ, വി.എസ്. സുനിൽകുമാർ, ടി. പുരുഷോത്തമൻ, സി.എൻ. ചന്ദ്രൻ, സി. ദിവാകരൻ, മുല്ലക്കര രത്നാകരൻ, സി.എ. കുര്യൻ, സി.എൻ. ജയദേവൻ, വി. ചാമുണ്ണി, പി.കെ. കൃഷ്ണൻ, കമല സദാനന്ദൻ, കെ.ആർ. ചന്ദ്രമോഹൻ, അഡ്വ. കെ. രാജൻ, ജെ. ചിഞ്ചുറാണി, അഡ്വ. എൻ. രാജൻ, പി. പ്രസാദ്, അഡ്വ. വി.ബി. ബിനു, പി. തിലോത്തമൻ, അഡ്വ. കെ. രാജു, അഡ്വ. പി. വസന്തം, മഹേഷ് കക്കത്ത്, ശുഭേഷ് സുധാകരൻ, ആർ. രമേശ്, ചന്ദ്രശർമ, രാജാജി മാത്യു തോമസ്.
കൗൺസിലിലെ ജില്ല പ്രതിനിധികൾ
തിരുവനന്തപുരം: അഡ്വ. ജി.ആർ. അനിൽ, വി.പി. ഉണ്ണികൃഷ്ണൻ, സോളമൻ വെട്ടുകാട്, കെ.എസ്. അരുൺ, അഡ്വ. ഇന്ദിര രവീന്ദ്രൻ, പള്ളിച്ചൽ വിജയൻ.
കൊല്ലം: അഡ്വ. എൻ. അനിരുദ്ധൻ, ആർ. രാമചന്ദ്രൻ, പി.എസ്. സുപാൽ, കെ. ശിവശങ്കരൻ നായർ, ചിറ്റയം ഗോപകുമാർ, ഡോ. ആർ. ലതാദേവി, ജി.എസ്. ജയലാൽ, ആർ. രാജേന്ദ്രൻ, എസ്. വേണുഗോപാൽ, ആർ. വിജയകുമാർ.
പത്തനംതിട്ട: എ.പി. ജയൻ, മുണ്ടപ്പള്ളി തോമസ്.
ആലപ്പുഴ: ടി.ജെ. ആഞ്ചലോസ്, എ. ശിവരാജൻ, എം.കെ. ഉത്തമൻ, പി.വി. സത്യനേശൻ, കെ.എസ്. രവി, ദീപ്തി അജയകുമാർ, എൻ. രവീന്ദ്രൻ.
കോട്ടയം: സി.കെ. ശശിധരൻ, ആർ. സുശീലൻ, വി.കെ. സന്തോഷ്കുമാർ, ഒ.പി.എ. സലാം.
ഇടുക്കി: കെ.കെ. ശിവരാമൻ, പി. മുത്തുചാണ്ടി, ഇ.എസ്. ബിജിമോൾ, കെ. സലിംകുമാർ, സി.എ. ഏലിയാസ്.
എറണാകുളം: പി. രാജു, കെ.എൻ. സുഗതൻ, എം.ടി. നിക്സൺ, ബാബു പോൾ, എസ്. ശ്രീകുമാരി.
തൃശൂർ: കെ.കെ. വത്സരാജ്, ടി.ആർ. രമേശ്കുമാർ, പി. ബാലചന്ദ്രൻ, എ.കെ. ചന്ദ്രൻ, ഷീല വിജയകുമാർ, കെ. ശ്രീകുമാർ.
പാലക്കാട്: കെ.പി. സുരേഷ് രാജ്, വിജയൻ കുനിശ്ശേരി, ജോസ് ബേബി.
മലപ്പുറം: പി.പി. സുനീർ, പി.കെ. കൃഷ്ണദാസ്, പി. സുബ്രഹ്മണ്യൻ.
കോഴിക്കോട്: ടി.വി. ബാലൻ, ഇ.കെ. വിജയൻ, എം. നാരായണൻ, ആർ. ശശി.
കണ്ണൂർ: അഡ്വ. പി. സന്തോഷ്കുമാർ, സി.പി. സന്തോഷ്കുമാർ, സി.പി. ഷൈജൻ.
വയനാട്: വിജയൻ ചെറുകര, പി.കെ. മൂർത്തി.
കാസർകോട്: അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, ടി. കൃഷ്ണൻ, ബങ്കളം കുഞ്ഞികൃഷ്ണൻ.
കാൻഡിഡേറ്റ് അംഗങ്ങൾ
മനോജ് ബി. ഇടമന, മീനാങ്കൽ കുമാർ (തിരുവനന്തപുരം), അഡ്വ. ആർ. സജിലാൽ, എം.എസ്. താര, അഡ്വ. ജി. ലാലു (കൊല്ലം), പി.ആർ. ഗോപിനാഥ് (പത്തനംതിട്ട), ലീനമ്മ ഉദയകുമാർ (കോട്ടയം), സി.കെ. കൃഷ്ണൻകുട്ടി (ഇടുക്കി), എം. സ്വർണലത ടീച്ചർ (തൃശൂർ), കെ. മല്ലിക (പാലക്കാട്).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.