കോവിഡ്: വയനാട്ടിൽ രണ്ടു മരണം

കൽപറ്റ: ജില്ലയിൽ രണ്ടു കോവിഡ് മരണം കൂടി. മാനന്തവാടി ജില്ല ആശുപത്രിയിൽ ചികിത്സയിലിരുന്ന ബേപ്പൂർ സ്വദേശി മാർട്ടിൻ (94), മൂന്നാനക്കുഴി സ്വദേശി വരിപ്പിൽ വീട്ടിൽ പ്രഭാകരൻ (61) എന്നിവരാണ് മരിച്ചത്. പ്രഭാകരൻ കടുത്ത രക്തസമ്മർദത്തിന് ബത്തേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിക്കുകയും ഈ മാസം 18ന് രാവിലെ ജില്ല ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. 19ന് രാവിലെ 6.30ന് ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ഭാര്യ: സുമതി. മക്കൾ: ബിജു, ജിനി. മരുമക്കൾ: നിത്യ, അനിൽകുമാർ. മാർട്ടിൻ പ്രമേഹം, രക്തസമ്മർദം, ചുമ, ശ്വാസതടസ്സം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കൽപറ്റ ഫാത്തിമ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. രോഗം ഗുരുതരമാവുകയും കോവിഡ് പരിശോധന പോസിറ്റിവ് ആവുകയും ചെയ്തതോടെ 18ന് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി ഒമ്പതോടെയാണ് മരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.