കടബാധ്യത; കർഷകൻ ജീവനൊടുക്കി

മാനന്തവാടി: കടബാധ്യതയെ തുടർന്ന് കാണാതായ കർഷകനെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി. കണിയാരം കുറ്റിമല വാഴപ്ലാം കുടിയിൽ ജോസ് (59) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് മുതൽ ഇയാളെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളുടെത്തന്നെ പറമ്പിൽ വിഷം കഴിച്ച് മരിച്ചനിലയിൽ കണ്ടെത്തി. മാനന്തവാടിയിലെ ബാങ്കുകളിലും വ്യക്തികൾക്കുമായി മൂന്ന് ലക്ഷത്തിലധികം രൂപ കടബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. മാനന്തവാടി പൊലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ: ഗ്രേസി. മക്കൾ: ജയ്സി, ജിഷ, ജിേൻറാ. മരുമക്കൾ: സജി, ലിജോ. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.