ന്യൂഡൽഹി: ലൈസൻസിങ് മാനദണ്ഡങ്ങൾ പാലിക്കാത്തതിന് ച൪ച്ചിൽ ബ്രദേഴ്സടക്കം നാല് ക്ളബുകളെ ഐ ലീഗിൽനിന്ന് പുറത്താക്കിയതിനെതിരെ ക്ളബുകൾ സമ൪പ്പിച്ച അപ്പീൽ തള്ളി. എ.ഐ.എഫ്.എഫിൻെറ (അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ) ക്ളബ് ലൈസൻസിങ് സമിതിയാണ് ച൪ച്ചിൽ, മുഹമ്മദൻ സ്പോ൪ട്ടിങ്, രങ്ദജീദ് യുനൈറ്റഡ്, യുനൈറ്റഡ് എസ്.സി എന്നീ ക്ളബുകളുടെ അപ്പീൽ തള്ളിയത്. നാല് ടീമുകൾക്കും നിശ്ചിത മാനദണ്ഡം പാലിച്ച് രണ്ടാം ഡിവിഷൻ ഐ ലീഗിൽ കളിക്കാം. റിട്ട. ഹൈകോടതി ജഡ്ജി എൻ.കെ. സൂദിൻെറ നേതൃത്വത്തിലുള്ള അപ്പീൽ കമ്മിറ്റി ഈ ക്ളബുകളുടെ പരാതി വിശദമായി പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.