ബസിടിച്ച് മരിച്ച കേസില്‍ 5.25 ലക്ഷം നഷ്ട പരിഹാരം

കോട്ടയം: സൈക്കിളിൽ യാത്രചെയ്യവെ ബസിടിച്ച് മരിച്ച വൈദികവിദ്യാ൪ഥിയുടെ കുടുംബത്തിന് 5.25 ലക്ഷം രൂപ നഷ്ട പരിഹാരം നൽകാൻ കോട്ടയം മോട്ടോ൪ ആക്സിഡൻറ്  ക്ളയിംസ് ട്രൈബ്യൂണൽ ജഡ്ജി അമീ൪ അലി ഉത്തരവിട്ടു.
ആലുവ മംഗലപ്പുഴ സെമിനാരി വിദ്യാ൪ഥിയായിരുന്ന, കാഞ്ഞിരപ്പള്ളി അഞ്ചിലപ്പ പോണ്ടാനത്ത് പി.ഡി .ഫ്രാൻസിൻെറ മകൻ ജോയിസ്മോൻ ഫ്രാൻസിസ് (22) മരിച്ച കേസിലാണ് വിധി.
2008 ഒക്ടോബ൪ 25ന് ആലുവ പാലസ്റോഡിലായിരുന്നു സംഭവം. വാദിക്കുവേണ്ടി അഡ്വ.ആൻറണി പനന്തോട്ടം ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.