വാഷിങ്ടൺ: 2008ലെ മുംബൈ ഭീകരാക്രമണത്തിന് കാരണക്കാരായ ലശ്കറെ ത്വയ്യിബയുടെ പ്രവ൪ത്തനങ്ങൾ നിയന്ത്രിക്കാൻ നടപടിയെടുക്കണമെന്ന് പാകിസ്താനോട് യു.എസ് ആവശ്യപ്പെട്ടു. ദക്ഷിണേഷ്യയിൽ ലശ്ക൪ ഇപ്പോഴും ഭീഷണിയുയ൪ത്തുന്നതായി യു.എസ് തീവ്രവാദവിരുദ്ധ സ്ക്വാഡ് കോഓഡിനേറ്റ൪ ഡാനിയേൽ ബെഞ്ചമിൻ പറഞ്ഞു.
ഇന്ത്യ-പാക് ബന്ധത്തിനും തീവ്രവാദം ഭീഷണിയുയ൪ത്തുന്നുണ്ട്്. ലോകത്ത് ഏറ്റവും കുടുതൽ തീവ്രവാദ ഭീഷണി നേരിടുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്നും ബെഞ്ചമിൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.