ജറൂസലം: ഹമാസുമായുണ്ടാക്കിയ ധാരണ പ്രകാരം 550 ഫലസ്തീൻ തടവുകാരെ ക്കൂടി ഇസ്രായേൽ ഞായറാഴ്ച കൈമാറി. 2006ൽ ഗസ്സയിലെ പോരാളികൾ തടവിലാക്കിയ ഇസ്രായേൽ സൈനികൻ ഗിലാദ് ശാലിത്തിൻെറ മോചനത്തിന് പകരമായി 1027 ഫലസ്തീൻ തടവുകാരെ വിട്ടയക്കണമെന്നതായിരുന്നു കരാ൪. കഴിഞ്ഞ ഒക്ടോബറിൽ ശാലിത്തിനെ മോചിപ്പിച്ചപ്പോൾ 477 പേരെ ഇസ്രായേലും വിട്ടുനൽകിയിരുന്നു. ഇതിൻെറ രണ്ടാം ഘട്ടമായാണ് ഞായറാഴ്ച 55 പേരുടെ മോചനം കൂടി സാധ്യമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.