പോക്സോ കേസ്: പ്രതിക്ക് 20 വർഷം തടവ്

ബംഗളൂരു: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം തടവും 2.75 ലക്ഷം രൂപ പിഴയും വിധിച്ചു. ബംഗളൂരു സോമസുന്ദര പാളയ സ്വദേശിക്കാണ് സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷ വിധിച്ചത്.പെൺകുട്ടിയെ കൊലപ്പെടുത്തിയതിന് ജീവപര്യന്തം ശിക്ഷയും വിധിച്ചു.

ഈ കേസിൽ പെൺകുട്ടിയുടെ കുടുംബത്തിന് ഒമ്പതു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു. 2021 ഏപ്രിൽ മൂന്നിന് ബംഗളൂരു ബന്ദെപാളയയിലാണ് സംഭവം.സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ഇയാൾ ബലാത്സംഗം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു.

Tags:    
News Summary - POCSO case: 20 years imprisonment for the accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.