കലാവേദിയുടെ ആഭിമുഖ്യത്തിൽ മാറത്തഹള്ളി കലാഭവനിൽ നടന്ന ഓണാഘോഷം

കലാവേദി ഓണോത്സവം പ്രൗഢമായി

ബംഗളൂരു: കലാവേദിയുടെ ആഭിമുഖ്യത്തിൽ ‘ഓണോത്സവം 2025’ മാറത്തഹള്ളി റിങ് റോഡിലെ കലാഭവനിൽ നടന്നു. രാവിലെ 11.30ന് ആരംഭിച്ച പരിപാടിയിൽ കലാവേദി അംഗങ്ങളുടെ പരിപാടി, ആമോദ ടീം നയിച്ച മാക്കം തെയ്യം, മൈക്കൽ ജോ ഫ്രാൻസിസും ടീമും നയിച്ച ഇൻസ്ട്രുമെന്റൽ ആൻഡ് മ്യൂസിക്കൽ ഫ്യൂഷൻ എന്നിവയും വിപുലമായ ഓണസദ്യയും ഒരുക്കി. പൊതുപരിപാടിയിൽ എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ മുഖ്യാതിഥിയായി.

ഓണം ആഘോഷ കമ്മിറ്റി ചെയർമാൻ കെ.പി. പദ്മകുമാർ മുഖ്യാതിഥിയെ പരിചയപ്പെടുത്തി. മികച്ച വിദ്യാർഥികൾക്ക് അവാർഡ് സമ്മാനിച്ചു. കലാവേദി പ്രസിഡന്റ് രാധാകൃഷ്ണൻ ജെ. നായർ സ്വാഗതവും ജനറൽ സെക്രട്ടറി എ. മധുസൂദനൻ നന്ദിയും പറഞ്ഞു. ജോ. സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ, ട്രഷറർ ടി.വി. നാരായണൻ എന്നിവർ പങ്കെടുത്തു. മാതാ പേരാമ്പ്ര അവതരിപ്പിച്ച മെഗാ സാംസ്കാരിക പരിപാടി സർഗ കേരളം അരങ്ങേറി.

Tags:    
News Summary - onam celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.