ഹംപിയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കണം

ബംഗളുരു: പൈതൃകനഗരമായ ഹംപിയിൽ എത്തുന്നവർക്ക് കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന് ഹൈകോടതി സർക്കാറിന് നിർദേശം നൽകി. വിദേശസഞ്ചാരികൾ വരെ എത്തുന്ന ഇടമായിട്ടും ഹംപിയിൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ അലംഭാവം കാണിക്കുന്നുവെന്ന പൊതുതാൽപര്യ ഹരജിയിലാണിത്. സർക്കാർ എടുത്ത നടപടികൾ അഡ്വക്കറ്റ് ജനറൽ കോടതിയിൽ സമർപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് പ്രസന്ന ബി. വർലെ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരവിൽ പറയുന്നു.

Tags:    
News Summary - More facilities should be provided in Hampi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.