ബാംഗ്ലൂർ ഇസ്‌ലാഹി സെന്‍റർ ഇഫ്താർ മീറ്റ് മാർച്ച് 17ന്

ബംഗളൂരു: ‘ഇസ്ലാം മഹത്തരമാണ്, പരിഹാരമാണ്’എന്ന പ്രമേയത്തിൽ ബാംഗ്ലൂർ ഇസ്‌ലാഹി സെന്‍റർ സംഘടിപ്പിക്കുന്ന ഇഫ്താർ മീറ്റ് മാർച്ച് 17ന് ശിവാജി നഗറിലെ ഷംസ് കൺവെൻഷൻ സെന്‍ററിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പ്രമേയ അവതരണത്തിന്‍റെ ഭാഗമായി ബംഗളൂരുവിലെ വിവിധ ഭാഗങ്ങളിൽ പ്രാദേശിക സമ്മേളനങ്ങൾ സംഘടിപ്പിക്കും. സമാപന സമ്മേളനത്തിന്‍റെ ഭാഗമായി സമൂഹ നോമ്പ് തുറ, വിജ്ഞാന സദസ്സ്, പുസ്തക മേള എന്നിവ സംഘടിപ്പിക്കും.

പരിപാടി നടത്തിപ്പിനായി മുസ്തഫ ചെയർമാനും അബ്ദുൽ ഗഫൂർ കൺവീനറുമായി സ്വാഗതസംഘം രൂപവത്കരിച്ചു. ഫിർദൗസ്, അബ്ദുറഹ്മാൻ കുട്ടി, എ.സി. അബ്ദുല്ല, സി.ടി. മഹ്മൂദ്, അഫ്സൽ, സാജിദ്, ആസിഫ്, ഹാരിസ് ബന്നൂർ, ഇസ്മായിൽ, നസീഫ്, ഹബീബ് എന്നിവരാണ് മറ്റു സംഘാടക സമിതിയംഗങ്ങൾ. കൂടുതൽ വിവരങ്ങൾക്ക് 99000 01339 നമ്പറിൽ ബന്ധപ്പെടണം.

Tags:    
News Summary - Bangalore Islahi Center Iftar Meet on March 17

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.