രേണുകാചാര്യയുടെ സഹായിക്കുനേരെ അക്രമം

ബംഗളൂരു: ബി.ജെ.പി എം.എൽ.എയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയുമായ എം.പി. രേണുകാചാര്യയുടെ അടുത്ത സഹായിക്കുനേരെ അക്രമം.

ദാവൻകരെ ഹൊന്നാലിയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. പരിക്കേറ്റ പ്രജ്വലിനെ ഹൊന്നാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എം.എൽ.എ എം.പി. രേണുകാചാര്യ ആശുപത്രിയിൽ പ്രജ്വലിനെ സന്ദർശിച്ചു. അക്രമത്തിനിടയാക്കിയ കാരണം വ്യക്തമല്ല. എന്നാൽ, ഗണപതിവിഗ്രഹ നിമജ്ജന സമയത്ത് പ്രജ്വലുൾപ്പെട്ട സംഭവത്തിൽ ഒരുവിഭാഗം വാക് തർക്കത്തിലേർപ്പെട്ടിരുന്നതായാണ് വിവരം. 

Tags:    
News Summary - Attack on Renukacharya's assistant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.