ജി.എസ്.ടി 6,085 കോടി പിരിച്ചു, റെക്കോഡ്

ബംഗളൂരു: ഈ വർഷം ജനുവരിയിൽ സംസ്ഥാനത്തെ ചരക്കു സേവന നികുതി‌യിനത്തിൽ 6,085 കോടി രൂപ പിരിച്ചെടുത്ത് റെക്കോഡ് നേടിയെന്നും വരുമാന വർധന മികച്ച ബജറ്റ് അവതരിപ്പിക്കാൻ സർക്കാറിനെ സഹായിക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ട്വീറ്റ് ചെയ്തു.

ഉദ്യോഗസ്ഥരുടെ ജാഗ്രതക്കും നികുതിദായകരുടെ മികച്ച സഹകരണത്തിനും മുഖ്യമന്ത്രി നന്ദി പറഞ്ഞു. പരിഷ്കാരങ്ങൾക്കായി സ്വീകരിച്ച നടപടികൾ ഗുണം ചെയ്തു. ജിഎസ്.ടി നികുതി പിരിവിൽ 30 ശതമാനം വളർച്ചയുള്ള സംസ്ഥാനമായി കർണാടക തുടരുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - 6085 crore got from GST-record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.