വയനാട് കലക്ടറായി എസ്. സുഹാസ് ചുമതലയേറ്റു

കൽപറ്റ: വയനാടിെൻറ മുപ്പതാമത് ജില്ല കലക്ടറായി എസ്. സുഹാസ് ചുമതലയേറ്റു. 2012 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ അദ്ദേഹം ഫോർട്ട് കൊച്ചി സബ് കലക്ടറായിരുന്നു. തൊഴിൽവകുപ്പിൽ എംപ്ലോയ്മെൻറ് ഡയറക്ടർ, ഐ.ടി. ഡെപ്യൂട്ടി സെക്രട്ടറി, പ്ലാനിങ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് ഡെപ്യൂട്ടി സെക്രട്ടറി, സി.ഡി.എം.യു. ഡയറക്ടർ, എൻ.സി.ആർ.എം.പി സ്റ്റേറ്റ് േപ്രാജക്ട് മാനേജർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. കർണാടക സ്വദേശിയാണ്. പിതാവ് സി.കെ. ശിവണ്ണ കർണാടക കേഡറിലെ ഐ.എഫ്.എസ് ഉദ്യോഗസ്ഥനായിരുന്നു. മാതാവ്: ശുഭ. ഭാര്യ ഡോ. വൈഷ്ണവി ഡെർമറ്റോളജിസ്റ്റാണ്. സബ് കലക്ടർ വി.ആർ. േപ്രംകുമാർ, എ.ഡി.എം കെ.എം. രാജു, മറ്റ് ജില്ലതല ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ജില്ല കലക്ടറെ സ്വീകരിച്ചു. സ്ഥാനമേറ്റെടുത്ത ശേഷം കലക്ടറേറ്റ് വളപ്പിൽ അദ്ദേഹം വൃക്ഷത്തൈ നട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.