എടപ്പാള്‍: സഹോദരങ്ങളുടെ ദാരുണ മരണം കല്ലംമുക്ക് ഗ്രാമത്തെ ദു$ഖത്തിലാഴ്ത്തി. കുട്ടത്ത് കുട്ടികൃഷ്ണനും സഹോദരന്‍ സുഭാഷും ഓട്ടോറിക്ഷയില്‍ എടപ്പാളില്‍നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ തട്ടാന്‍പടിക്കും എം.എല്‍.എ പടിക്കുമിടയിലെ വളവില്‍ സ്വകാര്യ ബസ് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. അപകടം നടന്ന മേഖലയില്‍ ഇതിനകം നിരവധി വാഹനാപകടങ്ങള്‍ നടന്നിട്ടുണ്ട്. മുന്നറിയിപ്പ് ബോര്‍ഡും വര്‍ഷങ്ങളായി ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. സ്വകാര്യ ബസിന്‍െറ അമിത വേഗമാണ് അപകടത്തിന് വഴി വെച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. സുഭാഷ് ശനിയാഴ്ച പുലര്‍ച്ചെയാണ് ശബരിമല ദര്‍ശനത്തിന് ശേഷം തിരികെ വീട്ടിലത്തെിയത്. കുട്ടികൃഷ്ണന്‍ കല്ലംമുക്ക് ഭഗവതി ക്ഷേത്രത്തിലെ ജീവനക്കാരന്‍ കൂടിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.