മഞ്ചേരി: മാവോവാദി നേതാവ് രൂപേഷിനെ കനത്ത സുരക്ഷയിൽ മഞ്ചേരിയിലെ പ്രത്യേക യു.എ.പി.എ കോടതിയിൽ ഹാജരാക്കി. 2010ൽ അമരമ്പലം കവളമുക്കട്ടയിലെ കാളിയമ്മയുടെ വീട്ടിലെത്തി ലഘുലേഖ, പുസ്തകങ്ങൾ എന്നിവ വിതരണം ചെയ്ത കേസിലാണിത്. ജയിലിൽ കഴിയുന്ന രൂപേഷിെൻറ റിമാൻഡ് കാലാവധി ഒക്ടോബർ അഞ്ച് വരെ നീട്ടി ജഡ്ജി സുരേഷ് കുമാർ പോൾ ഉത്തരവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.