എടക്കര: ബിവറേജസ് ഒൗട്ട്ലെറ്റിനെതിരായ സമരത്തിന്‍െറ മറവില്‍ തീവെച്ച് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം വരുത്തുക വഴി ജനകീയ സമരത്തെ അട്ടിമറിക്കാന്‍ ശ്രമിച്ച മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സി.പി.എം എടക്കര ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. സമരത്തിന് തുരങ്കംവെക്കുന്ന നിലപാടാണ് ബി.ജെ.പി സ്വീകരിക്കുന്നത്. ബി.ജെ.പിയുടെ ഗ്രാമപഞ്ചായത്തംഗം ഉള്‍പ്പെടെ ചിലര്‍ ഒളിവിലാണ്. ബി.ജെ.പി--ആര്‍.എസ്.എസ് പ്രവര്‍ത്തകരായ രണ്ടുപേര്‍ മാത്രമാണ് പിടിക്കപ്പെട്ടിട്ടുള്ളത്. വന്‍ ഗൂഢാലോചന സംഭവത്തിന് പിന്നിലുണ്ടെന്നും സി.പി.എം വാര്‍ത്താകുറിപ്പിലൂടെ ആരോപിച്ചു. ജനങ്ങള്‍ക്കൊപ്പം നിലകൊണ്ട് സാധ്യമായ രീതിയില്‍ നിയമപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.