------------ സംഭവത്തിൽ പൊലീസ് കേെസടുത്തിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ ദുരൂഹതയെന്ന് അക്രമത്തിനിരയായവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. പ്രദേശത്ത് തന്നെയുള്ളവരാണ് മർദിച്ചത്. നീതി ലഭിക്കണമെന്നും ജീവന് ഭീഷണിയുണ്ടെന്നും കാണിച്ച് ജില്ല കലക്ടർ, സിറ്റി പൊലീസ് കമിഷണർ എന്നിവർക്ക് പരാതി നൽകി. ഭീഷണി തുടരുകയാണെന്നും തങ്ങൾക്ക് വല്ലതും സംഭവിച്ചാൽ നാലംഗസംഘമാണ് ഉത്തരവാദികളെന്നും മർദനത്തിൽ പരിക്കേറ്റ സുമ, ഭർത്താവ് ബാബു, സുമയുടെ പിതാവ് വേലായുധൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.------------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.