മുഹമ്മദ് ഖൈസ്

പരിമിതികളെ അതിജീവിച്ച് ഖൈസ് നേടിയത് ഉയർന്ന വിജയം

സുൽത്താൻ ബത്തേരി: ഗവ സർവജന ഹയർ സെക്കൻഡറിലെ സ്‌കൂളിലെ ഭിന്നശേഷി വിദ്യാർഥി മുഹമ്മദ് ഖൈസ് 1200 ൽ 1164 മാർക്കോടെ അഞ്ച് വിഷയങ്ങളിൽ എ പ്ലസും ഒരു വിഷയത്തിൽ എ യും നേടി. സ്‌കൂളിൽ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലും സജീവമാണ്.

ദിവസവും ഖൈസിനെ സ്‌കൂളിൽ എത്തിക്കുന്നതിൽ പിന്തുണയാണ് മാതാപിതാക്കളായ കോനിക്കൽ മുസ്തഫയും ആബിദ യും നൽകിയത്. സ്കൂളിൽ പരീക്ഷ എഴുതിയ 122 പേരിൽ 113 പേർ ഉപരി പഠനത്തിന് അർഹരായി.

Tags:    
News Summary - Qais has overcome the limitations and achieved a high level of success.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.