വാളയാറിൽ മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കളുടെ സത്യഗ്രഹ പന്തലിൽ നടൻ ദേവൻ സംസാരിക്കുന്നു

വാളയാർ: ഒരമ്മക്കും ഈ അനുഭവം ഉണ്ടാകരുത് –ദേവൻ

വാളയാർ: വാളയാറിലേതു പോലെ അനുഭവം കേരളത്തിൽ ഒരമ്മക്ക് ഉണ്ടാകുമെന്നു കരുതാനാകില്ലെന്ന് നടൻ ദേവൻ. വാളയാറിൽ മാതാപിതാക്കൾ നടത്തുന്ന സത്യഗ്രഹത്തിെൻറ ആറാം ദിവസം അഭിവാദ്യം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൻ.കെ. പ്രേമചന്ദ്രൻ എം.പി, മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ്, ഡോ. ആസാദ്, ബി.ജെ.പി നേതാക്കളായ കൃഷ്ണകുമാർ, സന്ദീപ് വാര്യർ, മഹിള കോൺഗ്രസ് നേതവ് ഷീബ രാമചന്ദ്രൻ, പുണ്യകുമാരി, യൂസഫ് അലനല്ലൂർ, വത്സമ്മ രാമചന്ദ്രൻ, ജനതാദൾ നേതാക്കളായ ജി.പി. ഭട്ട്, പി.എൻ. ഷാജി, പി.ആർ. അരുൺ കുമാർ, കാരയങ്കാട്ട് ശിവരാമകൃഷ്ണൻ, വിളയോടി വേണുഗോപാൽ, വി.എം. മാർസൻ, അനിത, ഷിനു, മനോജ്, ബാബുരാജ്, സി.ആർ. ശിവകുമാർ (ഡീവർ സ്മാരകസമിതി) എന്നിവർ സംസാരിച്ചു.

Tags:    
News Summary - Walayar: No mother should have this experience- devan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT