ഗൂഡല്ലൂർ: സംസ്ഥാനത്ത് പ്ലസ്ടു, പൊതുപരീക്ഷ ആരംഭിച്ചു. നീലഗിരി ജില്ലയിൽ 7290 വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്. ശരീരോഷ്മാവ് പരിശോധിച്ചശേഷം സാനിറ്റൈസർ നൽകിയാണ് വിദ്യാർഥികളെ പരീക്ഷഹാളിലേക്ക് പ്രവേശിപ്പിച്ചത്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന പരീക്ഷകേന്ദ്രങ്ങളിൽ വിദ്യാഭ്യാസ വകുപ്പ് അധികൃതർ മിന്നൽപരിശോധന നടത്തി. ഊട്ടിയിലെ സൻെറ് ഫ്രാൻസിസ് സ്കൂളുകളിൽ കലക്ടർ എസ്.പി. അംറിത്ത് പരിശോധന നടത്തി. തിങ്കളാഴ്ച 317 വിദ്യാർഥികൾ ഹാജരായില്ല. 3446 ആൺകുട്ടികളും 3844 പെൺകുട്ടികളുമാണ് പരീക്ഷ എഴുതുന്നത്. കോപ്പിയടി തടയാൻ മിന്നൽപരിശോധനക്കായി ഫ്ലയിങ് സ്ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്. മേയ് 28ന് പരീക്ഷ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.