ഗൂഡല്ലൂർ: മുതുമല കടുവ സങ്കേതം തെപ്പക്കാട്-മസിനഗുഡിയെ ബന്ധിപ്പിക്കുന്ന പുഴക്കു കുറുകെയുള്ള പഴയ ഇരുമ്പുപാലം പൊളിച്ചതിന്റെ പഴയ സാധനങ്ങൾ ആക്രിക്കടയിൽ കൊണ്ടുപോയി വിൽപന നടത്തിയതായി പരാതി. ബന്ധപ്പെട്ട വകുപ്പ് അധികൃതരുടെ അനുവാദമില്ലാതെ എങ്ങനെയാണ് പഴയ സാധനങ്ങൾ കൊണ്ടുപോവുക എന്ന ചോദ്യമാണ് ഉയരുന്നത്. അതേസമയം, തങ്ങളെ അറിയിക്കാതെ കരാറുകാരൻ ചെയ്തിട്ടുണ്ടെങ്കിൽ അയാൾക്കെതിരെ നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എൻജിനീയർ പറഞ്ഞു. അരകോടിയോളം രൂപ വിലമതിക്കുന്ന പഴയ ഇരുമ്പുസാധനങ്ങളാണ് പൊതുലേലത്തിന് വെക്കാതെ കൊണ്ടുപോയതെന്നാണ് പരാതി ഉയർന്നിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.