കൊല്ലം: വയോധികയായ മാതാവിനെ ആക്രമിച്ച മകനെ ചവറ തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തു. തെക്കുംഭാഗം മുട്ടം പരുത്തിക്കൽ കിഴക്കതിൽ ഓമനയെ (84) മർദിച്ച കേസിൽ മകൻ ഓമനക്കുട്ടനാണ് (52) അറസ്റ്റിലായത്. ഞായറാഴ്ച വൈകീട്ട് ഓമനയുടെ പക്കൽ മുമ്പ് നൽകിയ പണം തിരികെ ആവശ്യപ്പെട്ട് മദ്യപിച്ചെത്തിയ ഓമനക്കുട്ടൻ മർദിക്കുകയായിരുന്നു. സമീപവാസികൾ പകർത്തിയ ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് മർദനം പുറത്തറിഞ്ഞത്. മദ്യപിച്ചെത്തുന്ന ദിവസങ്ങളിൽ ഓമനക്കുട്ടൻ മാതാവിനെ മർദിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. മാതാവ് നീണ്ടകര താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.