തിരുവനന്തപുരം: ഫാഷിസത്തിനെതിരെ നിലകൊള്ളുന്നു എന്ന ഒരൊറ്റ കാരണത്താൽ മുസ്ലിം സംഘടനകൾക്കും പാർട്ടികൾക്കുമെതിരെ സർക്കാർ സംവിധാനമുപയോഗിച്ചുള്ള ഏകപക്ഷീയമായ വേട്ടകൾ അപലപനീയമാണെന്ന് അൽ ഹാദി അസോസിയേഷൻ. കേരളത്തിലും ദേശീയതലത്തിലും പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ, പീപിൾസ് ഫൗണ്ടേഷൻ ഉൾെപ്പടെയുള്ള സംഘടനകളുടെ ഓഫിസുകളും നേതൃനിരയിലുള്ളവരുടെ വീടുകളും റെയ്ഡ് ചെയ്ത് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താൻ കേന്ദ്ര സർക്കാറിൻെറ കുത്സിതശ്രമങ്ങളുണ്ട്.രാജ്യം അപകടകരമായ പ്രതിസന്ധിഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന സന്ദർഭത്തിൽ മോദി സർക്കാറിൻെറയും കളിപ്പാവകളായ അന്വേഷണ ഏജൻസികളുടെയും കടന്നുകയറ്റങ്ങളിൽ രാജ്യസ്നേഹികളൊന്നാകെ ശക്തമായ പ്രതിഷേധവുമായി മുന്നിട്ടിറങ്ങണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.