കരുനാഗപ്പള്ളി: വയോധികനെ വീട്ടിൽ കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുലശേഖരപുരം ആദിനാട് ചമ്പോളിൽ വീട്ടിൽ അപ്പുണ്ണി എന്ന ശരത്തിനെ (28) കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ബന്ധുവും അയൽവാസിയും വയോധികനുമായ രാജനെ കമ്പിവടി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും വീട് ആക്രമിക്കുകയും ചെയ്തു. സംഭവത്തിനു ശേഷം ഒളിവിൽ കഴിഞ്ഞ യുവാവിനെ കുറിച്ച് പൊലീസിനു ലഭിച്ച വിവരത്തെ തുടർന്നാണ് പിടികൂടിയത്. സബ് ഇൻസ്പെക്ടർമാരായ അലോഷ്യസ്, ജയശങ്കർ ഉമയകുമാർ, അസി.സബ് ഇൻസ്െപക്ടർ ശ്രീകുമാർ, സി.പി.ഒമാരായ ശ്രീകാന്ത്, മനോജ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് കേസ് അന്വേഷിച്ചത്. കരുനാഗപ്പള്ളിയിലെ ബാർ ഹോട്ടൽ അടിച്ചുതകർത്ത കേസ് ഉൾെപ്പടെ നിരവധി കേസിലെ പ്രതിയാണ് ശരത്തെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.