തൃശൂർ: ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിനെ തുടർന്ന് നിയന്ത്രണങ്ങൾ ശക്തമാക്കിയതോടെ ജില്ല സമ്മേളനം നടത്തുന്നത് സംബന്ധിച്ച് സി.പി.എം നേതാക്കളിൽ വിരുദ്ധാഭിപ്രായം. മതചടങ്ങുകൾ ഉൾപ്പെടെയുള്ള പൊതുപരിപാടികൾ വിലക്കി കലക്ടർ ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിലാണിത്. സമ്മേളന പരിപാടികൾ ആലോചിക്കാൻ ചൊവ്വാഴ്ച ജില്ല സെക്രട്ടേറിയറ്റ് യോഗം ചേരുന്നുണ്ട്. ഇതിൽ തീരുമാനമുണ്ടാവുമെന്നാണ് സൂചന. 21 മുതൽ 23 വരെ സി.പി.എം ജില്ല സമ്മേളനം തീരുമാനിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.